കങ്കണ ബീഫിനെക്കുറിച്ച് പങ്കുവെച്ച പോസ്റ്റുകളുടെ ചിത്രങ്ങള്‍ സഹിതമാണ് ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ട്വീറ്റ്. താന്‍ ബീഫ് ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നെന്നും വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സസ്യാഹാരിയായി മാറിയതെന്നും കങ്കണ നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്ന് സുബൈര്‍ വ്യക്തമാക്കുന്നു
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ എല്ലാ ഭാരതീയരെയും ഒന്നിപ്പിക്കാന്‍ കഴിയുന്ന ഒരേയൊരു നേതാവായിരുന്നു അദ്ദേഹം. എല്ലാവരെയും ഉള്‍ക്കൊളളുന്ന പ്രത്യയശാസ്ത്രം പിന്തുടര്‍ന്ന നേതാവിന് എല്ലാവിധ ആദരവും അര്‍പ്പിക്കുന്നു'- ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു.
തേജസ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ദുരന്തമാണെന്ന് ബിഹാറിലെ തിയറ്റര്‍ ഉടമയായ വിശേക് ചൗഹാന്‍ പറഞ്ഞു. 'ഒരാള്‍ പോലും കാണാന്‍ വരാത്തതുകൊണ്ട് എന്റെ തിയറ്ററില്‍ ആദ്യമായി മോണിംഗ് ഷോ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. ബാക്കി ഷോകള്‍ക്ക് കഷ്ടിച്ച് മുപ്പതുപേരൊക്കെയാണ് വന്നത്'- വിശേക് പറഞ്ഞു
രാജ്യത്തെ ന്യൂനപക്ഷങ്ങളെ കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് നിരന്തരം വാര്‍ത്തകളിലൂടെ കാണുന്നതാണ്. വിദ്യാർത്ഥി നേതാക്കൾ, രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി നിശബ്ദരാക്കുകയാണ് ചെയ്യുന്നത്. പലകാര്യങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താനും വിയോജിക്കാനും സാധിക്കാതെ വരുന്നു.
കങ്കണയുടെ പരാമര്‍ശം രാജ്യദ്രോഹമാണ്. അവര്‍ക്ക് നല്‍കിയ പദ്മശ്രീ തിരിച്ചെടുക്കാന്‍ രാഷ്‌ട്രപതി തയ്യാറാകണം. മഹാത്മാഗാന്ധി, നെഹ്റു, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയ ധീര സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതും ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ വിപ്ലവകാരികളുടെ ത്യാഗങ്ങളെ കുറച്ചു കാണിക്കുന്നതുമാണ് കങ്കണ റണാവത്തിന്റെ പ്രസ്താവന
ചില സമയത്ത് മഹാത്മാഗാന്ധിയുടെ ത്യാഗങ്ങളെക്കുറിച്ച് സംസാരിക്കുന്നു. പിന്നീട് അദ്ദേഹത്തിന്‍റെ കൊലയാളിക്ക് ആദരം നല്‍കുന്നു. ഇപ്പോൾ മംഗൽ പാണ്ഡേ മുതൽ റാണി ലക്ഷ്മിഭായി, ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ്, നെഹ്‌റു എന്നിവരുടെ ജീവോജ്ജലമായ പോരാട്ടത്തെ അപമാനിക്കുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷമാണെന്ന പരാമര്‍ശം നടത്തിയവരെ ഞാന്‍ ഭ്രാന്തെന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്നായിരുന്നു വരുൺ ഗാന്ധി ട്വീറ്ററില്‍ കുറിച്ചത്.
ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണെങ്കിലും തനിക്ക് ജോലിയില്ലാത്തതിനാൽ കൃത്യസമയത്ത് നികുതി അടയ്ക്കാൻ കഴിയില്ലെന്ന് ബോളിവുഡ് നടി കങ്കണ റനൗട്ട്. സർക്കാരിന് നൽകാനുള്ള നികുതി പണത്തിന്റെ പകുതിയും ഇതുവരെ നൽകിയിട്ടില്ലെന്നും കങ്കണ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
ഗായിക റിഹാനക്കെതിരെ വീണ്ടും ആരോപണവുമായി കങ്കണ റനൗട്ട്. 'മഹാമാരിയെക്കുറിച്ചും കാപ്പിറ്റോള്‍ ആക്രമണത്തെക്കുറിച്ചും ഇതുവരെ ഒന്നും സംസാരിക്കാത്ത റിഹാന പെട്ടെന്ന് ഒരു ദിവസം ഉണര്‍ന്ന് കര്‍ഷകര്‍ക്കുവേണ്ടി സംസാരിക്കുന്നു
ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയതില്‍ ട്വിറ്റര്‍ സിഇഒയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് നടി കങ്കണ റനൌട്ട്. അഭിപ്രായ സ്വാതന്ത്രത്തിനായി ട്വിറ്റര്‍ നിലകൊളളുന്നു എന്ന 2015ലെ ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിന്റെ ട്വീറ്റ് ഉദ്ധരിച്ചാണ് കങ്കണ ട്വിറ്ററിനെ വിമര്‍ശിച്ചത്
പ്രിയപ്പെട്ടവനുമായി ഞങ്ങളുടെ സെക്സിന് വിലയിടരുത്, കുട്ടികളെ വളർത്തുന്ന മാതൃത്വത്തി വിലയിടരുത്, സ്വന്തം സാമ്രാജ്യമായ വീട്ടിൽ രാജ്ഞിമാരാകുന്ന ഞങ്ങൾക്ക് പ്രതിഫലം ആവശ്യമില്ല, എല്ലാം കച്ചവടമായി കാണരുത്. അവൾക്ക് വേണ്ടത് സ്നേഹമാണ് ബഹുമാനമാണ്- കങ്കണ ട്വിറ്ററിൽ കുറിച്ചു
ഓരോ അഞ്ചു മിനിട്ടിലും വിവരങ്ങള്‍ നശിച്ചു കൊണ്ടിരിക്കുന്ന ബൈഡനെക്കുറിച്ചു തനിക്കൊന്നും അറിയില്ല'' എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ബൈഡനില കുത്തിവെച്ച മരുന്ന് ഒരു വര്‍ഷത്തിനപ്പുറത്തേക്ക് ഗുണം ചെയ്യില്ലെന്നും കങ്കണയുടെ ട്വീറ്റില്‍ പരാമര്‍ശമുണ്ട്
നടി കങ്കണയോട് അപമര്യാദയായി പെരുമാറിയതിന് ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്, സെപ്റ്റംബറില്‍ ചണ്ഡീഗഡ്-മുംബൈ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തര്‍ കങ്കണയോടും സഹയാത്രികരോടും മോശമായി പെരുമാറി എന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ നടപടി
കങ്കണയ്ക്കും സഹോദരിക്കുമെതിരെ രാജ്യദ്രോഹ കുറ്റവും മതവിദ്വേഷം പരത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍ എന്നിവയ്ക്കെതിരായ വകുപ്പുകളും ചുമത്തിയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഹിന്ദു - മുസ്ലീം വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നും മതവിദ്വേഷം വളര്‍ത്തുന്നു എന്നുമാണ് കങ്കണയ്ക്കും സഹോദരിയ്ക്കുമെതിരെ പരാതിക്കാരന്റെ ആരോപണം
കങ്കണയും സഹോദരിയും സമുഹ മാധ്യമങ്ങളിലെ കമന്റുകളിലൂടെ ഹിന്ദു മുസ്ലീം വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നും സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനും ശ്രമിക്കുന്നു എന്നുമാണ് പരാതി നല്‍കിയ സാഹില്‍ അഹ്സ്രഫാലിയുടെ ആരോപണം
നൂറുകണക്കിന് വർഷത്തെ അടിമത്തത്തിലൂടെ എത്ര ഹിന്ദുക്കൾ കൊല്ലപ്പെട്ടുവെന്ന് നിങ്ങള്‍ക്കറിയുമൊ? രണ്ടാം ലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ട ജൂതന്മാരെക്കാൾ 100 മടങ്ങ് കൂടുതലാണത്. പക്ഷെ, ഹിന്ദു വംശഹത്യയെക്കുറിച്ചുള്ള സിനിമകളൊന്നും എടുക്കാന്‍ ആളില്ല